ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. * - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ


ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߟߝߊߙߌ ߘߏ߫: (109) ߝߐߘߊ ߘߏ߫: ߞߟߏߝߋ߲ ߠߎ߬ ߝߐߘߊ
وَاَقْسَمُوْا بِاللّٰهِ جَهْدَ اَیْمَانِهِمْ لَىِٕنْ جَآءَتْهُمْ اٰیَةٌ لَّیُؤْمِنُنَّ بِهَا ؕ— قُلْ اِنَّمَا الْاٰیٰتُ عِنْدَ اللّٰهِ وَمَا یُشْعِرُكُمْ ۙ— اَنَّهَاۤ اِذَا جَآءَتْ لَا یُؤْمِنُوْنَ ۟
അല്ലാഹുവിൽ പങ്കുചേർത്തവർ അവർക്ക് കഴിയുംവിധം ശക്തിയിൽ സത്യം ചെയ്തു പറയുന്നു: ഞങ്ങൾ നിർദേശം വെച്ച ദൃഷ്ടാന്തങ്ങളിൽ ഏതെങ്കിലും ഒന്ന് മുഹമ്മദ് ഞങ്ങൾക്ക് കൊണ്ടുവന്നു കാണിച്ചാൽ ഞങ്ങളതിൽ വിശ്വസിക്കുന്നതാണ്. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: (ഞാൻ ഉദ്ദേശിക്കുന്ന രൂപത്തിൽ ഇറക്കുവാൻ) ദൃഷ്ടാന്തങ്ങൾ എൻ്റെ കയ്യിലില്ല. അല്ലാഹുവിൻ്റെ നിയന്ത്രണത്തിൽ മാത്രമാകുന്നു ദൃഷ്ടാന്തങ്ങളെല്ലാം. ഉദ്ദേശിക്കുമ്പോൾ അവനത് ഇറക്കുന്നതാണ്. അല്ലാഹുവിൽ വിശ്വസിക്കുന്നവരേ! അവർ നിർദേശം വെച്ച രൂപത്തിലുള്ള ദൃഷ്ടാന്തങ്ങൾ അവർക്ക് വന്നെത്തിയാൽ അവർ വിശ്വസിക്കുമെന്ന് നിങ്ങൾക്കെങ്ങനെ അറിയാം? അല്ല; അവർ തങ്ങളുടെ ശത്രുതയിലും നിഷേധത്തിലും ഉറച്ചു നിലകൊള്ളുകയാണ് ചെയ്യുക; കാരണം അവർ സന്മാർഗം ഉദ്ദേശിക്കുന്നില്ല.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• تنزيه الله تعالى عن الظلم الذي ترسِّخُه عقيدة (الجَبْر)، وبيان أن كفر العباد وشركهم أمر يحدث باختيارهم.
• (അല്ലാഹു അടിമകളെ അവരുടെ പ്രവർത്തനങ്ങൾ നിർബന്ധിതരാക്കി ചെയ്യിക്കുകയാണ് എന്ന) അതിക്രമം അല്ലാഹുവിനെ ആരോപിക്കുന്ന 'ജബ്'രിയാ' വിശ്വാസചിന്താഗതിയിൽ നിന്ന് അല്ലാഹു പരിശുദ്ധനാണ്. മനുഷ്യർ അല്ലാഹുവിനെ നിഷേധിക്കുകയും അവനിൽ പങ്കുചേർക്കുകയും ചെയ്യുന്നത് അവരുടെ സ്വേഛപ്രകാരം തന്നെ സംഭവിക്കുന്നതാണ്. (അല്ലാഹു അപ്രകാരം ചെയ്യാൻ അവരെ നിർബന്ധിതരാക്കുന്നതല്ല).

• ليس بمقدور نبي من الأنبياء أن يأتي بآية من عند نفسه، أو متى شاء، بل ذلك أمر مردود لله تعالى، فهو القادر وحده على ذلك، وهو الحكيم الذي يُقَدِّر نوع الآية ووقت إظهارها.
• നബിമാരിൽ ആർക്കും തന്നെ സ്വയം എന്തെങ്കിലും ദൃഷ്ടാന്തം കൊണ്ടുവരാനോ, ഉദ്ദേശിക്കുന്ന സന്ദർഭത്തിൽ കൊണ്ടുവരാനോ സാധിക്കുകയില്ല. മറിച്ച് അതെല്ലാം അല്ലാഹുവിങ്കലാണ് ഉള്ളത്. അവന് മാത്രമാകുന്നു ദൃഷ്ടാന്തങ്ങൾ കൊണ്ടുവരാൻ സാധിക്കുക. ദൃഷ്ടാന്തങ്ങൾ ഏതു രൂപത്തിലായിരിക്കണമെന്നും, അത് പ്രത്യക്ഷപ്പെടേണ്ട സമയവുമെല്ലാം നിശ്ചയിക്കുന്ന മഹായുക്തിമാൻ അല്ലാഹുവാണ്.

• النهي عن سب آلهة المشركين حذرًا من مفسدة أكبر وهي التعدي بالسب على جناب رب العالمين.
• കൂടുതൽ വലിയ പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്നതിനാൽ ബഹുദൈവാരാധകരുടെ ആരാധ്യന്മാരെ ചീത്ത പറയുന്നത് അല്ലാഹു വിലക്കിയിരിക്കുന്നു. അതായത് (തങ്ങളുടെ ആരാധ്യന്മാരെ ആക്ഷേപിച്ചതിന് പകരമായി) അവർ ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ അസഭ്യം പറഞ്ഞേക്കാം.

• قد يحول الله سبحانه وتعالى بين العبد والهداية، ويُصرِّف بصره وقلبه على غير الطاعة؛ عقوبة له على اختياره الكفر.
• മനുഷ്യൻ സന്മാർഗം സ്വീകരിക്കുന്നതിൽ നിന്ന് അല്ലാഹു ചിലപ്പോൾ മറയിട്ടേക്കാം. അല്ലാഹുവിനെ നിഷേധിക്കാൻ (ആദ്യതവണ) തെരഞ്ഞെടുത്തത് കാരണത്താൽ അവരുടെ കാഴ്ച്ചയും ഹൃദയവും അല്ലാഹുവിനെ അനുസരിക്കുന്നതിൽ നിന്ന് അവൻ തെറ്റിച്ചു കളയുകയും ചെയ്തേക്കാം.

 
ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߟߝߊߙߌ ߘߏ߫: (109) ߝߐߘߊ ߘߏ߫: ߞߟߏߝߋ߲ ߠߎ߬ ߝߐߘߊ
ߝߐߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ ߞߐߜߍ ߝߙߍߕߍ
 
ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ

ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫߸ ߡߍ߲ ߝߘߊߣߍ߲߫ ߞߎ߬ߙߊ߬ߣߊ ߞߘߐߦߌߘߊ ߢߊߢߌߣߌ߲ߠߌ߲ ߝߊ߲ߓߊ ߟߊ߫.

ߘߊߕߎ߲߯ߠߌ߲