அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم * - மொழிபெயர்ப்பு அட்டவணை


மொழிபெயர்ப்பு வசனம்: (22) அத்தியாயம்: ஸூரா அஸ்ஸுமர்
اَفَمَنْ شَرَحَ اللّٰهُ صَدْرَهٗ لِلْاِسْلَامِ فَهُوَ عَلٰی نُوْرٍ مِّنْ رَّبِّهٖ ؕ— فَوَیْلٌ لِّلْقٰسِیَةِ قُلُوْبُهُمْ مِّنْ ذِكْرِ اللّٰهِ ؕ— اُولٰٓىِٕكَ فِیْ ضَلٰلٍ مُّبِیْنٍ ۟
അപ്പോൾ ഇസ്ലാം (സ്വീകരിക്കാൻ) അല്ലാഹു ഹൃദയവിശാലത നൽകുകയും, അങ്ങനെ (ഇസ്ലാമിൻ്റെ) സന്മാർഗം സ്വീകരിക്കുകയും ചെയ്തവൻ അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്ന് (അകന്നു കൊണ്ട്) ഹൃദയം കടുത്തു പോയവനെ പോലെയാണോ?! ഒരിക്കലും അവർ രണ്ടു പേരും തുല്യരാവുകയില്ല. സന്മാർഗം സ്വീകരിച്ചവർക്കാകുന്നു വിജയം. അല്ലാഹുവിൻ്റെ സ്മരണയിൽ നിന്ന് (അകന്നു കൊണ്ട്) ഹൃദയം കടുത്തു പോയവർക്കാകുന്നു പരാജയം. അക്കൂട്ടർ സത്യത്തിൽ നിന്ന് വ്യക്തമായ വഴികേടിലാകുന്നു.
அரபு விரிவுரைகள்:
இப்பக்கத்தின் வசனங்களிலுள்ள பயன்கள்:
• أهل الإيمان والتقوى هم الذين يخشعون لسماع القرآن، وأهل المعاصي والخذلان هم الذين لا ينتفعون به.
• (അല്ലാഹുവിൽ) വിശ്വസിക്കുകയും അവനെ സൂക്ഷിക്കുകയും ചെയ്തവർ; അവരാണ് ഖുർആൻ കേൾക്കുമ്പോൾ ഭയഭക്തിയുള്ളവരാവുക. എന്നാൽ അധർമ്മികളും പരാജിതരുമായവർ; അവർക്ക് ഖുർആൻ കൊണ്ട് ഉപകാരം ലഭിക്കുകയില്ല.

• التكذيب بما جاءت به الرسل سبب نزول العذاب إما في الدنيا أو الآخرة أو فيهما معًا.
• അല്ലാഹുവിൻ്റെ ദൂതന്മാർ കൊണ്ടു വന്നതിനെ കളവാക്കുക എന്നത് അല്ലാഹുവിൻ്റെ ശിക്ഷ വന്നുഭവിക്കാനുള്ള കാരണമാണ്. അത് ചിലപ്പോൽ ഇഹലോകത്തോ അല്ലെങ്കിൽ പരലോകത്തോ, അതുമല്ലെങ്കിൽ രണ്ടിടത്തും ഒരു പോലെയോ സംഭവിച്ചേക്കാം.

• لم يترك القرآن شيئًا من أمر الدنيا والآخرة إلا بيَّنه، إما إجمالًا أو تفصيلًا، وضرب له الأمثال.
• ഇഹപര ലോകങ്ങളെ സംബന്ധിക്കുന്ന ഒരു വിഷയവും വിശദീകരിക്കാതെ ഖുർആൻ വിട്ടേച്ചിട്ടില്ല. ഒന്നല്ലെങ്കിൽ പൊതുഅടിസ്ഥാനങ്ങളായോ, അല്ലെങ്കിൽ വിശദീകരിച്ചു തന്നെയോ, ഉപമകളിലൂടെയോ (ഖുർആനിൽ അത് കാണാൻ കഴിയും).

 
மொழிபெயர்ப்பு வசனம்: (22) அத்தியாயம்: ஸூரா அஸ்ஸுமர்
அத்தியாயங்களின் அட்டவணை பக்க எண்
 
அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم - மொழிபெயர்ப்பு அட்டவணை

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

மூடுக