Check out the new design

పవిత్ర ఖురాన్ యొక్క భావార్థాల అనువాదం - పవిత్ర ఖురాన్ యొక్క వివరణ యొక్క సారాంశం యొక్క మలబార్ అనువాదం * - అనువాదాల విషయసూచిక


భావార్ధాల అనువాదం వచనం: (87) సూరహ్: అల-కహఫ్
قَالَ اَمَّا مَنْ ظَلَمَ فَسَوْفَ نُعَذِّبُهٗ ثُمَّ یُرَدُّ اِلٰی رَبِّهٖ فَیُعَذِّبُهٗ عَذَابًا نُّكْرًا ۟
ദുൽ ഖർനൈൻ പറഞ്ഞു: എന്നാൽ ആരെങ്കിലും അല്ലാഹുവിൽ പങ്കുചേർക്കുകയും, നാം അല്ലാഹുവിനെ മാത്രം ആരാധിക്കുവാൻ ക്ഷണിച്ചതിന് ശേഷവും അതിൽ (നിഷേധത്തിൽ) തന്നെ തുടരുകയും ചെയ്താൽ അവരെ ഇഹലോകത്ത് കൊലപ്പെടുത്തിക്കൊണ്ട് നാം നശിപ്പിക്കുന്നതാണ്. ശേഷം അവൻ തൻ്റെ രക്ഷിതാവിലേക്ക് മടങ്ങുകയും, അവന് അല്ലാഹു കഠിനമായ ശിക്ഷ നൽകുകയും ചെയ്യുന്നതാണ്.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
ఈ పేజీలోని వచనాల ద్వారా లభించే ప్రయోజనాలు:
• أن ذا القرنين أحد الملوك المؤمنين الذين ملكوا الدنيا وسيطروا على أهلها، فقد آتاه الله ملكًا واسعًا، ومنحه حكمة وهيبة وعلمًا نافعًا.
• ദുൽഖർനൈൻ മുഅ്മിനുകളിൽപെട്ട രാജാക്കന്മാരിൽ ഒരാളായിരുന്നു. ഭൂമി മുഴുവൻ അധികാരമുണ്ടായിരുന്ന, സർവ്വജനവിഭാഗങ്ങളെയും അടക്കിഭരിച്ചിരുന്ന രാജാവായിരുന്നു അദ്ദേഹം. അല്ലാഹു വിശാലമായ അധികാരം അദ്ദേഹത്തിന് നൽകിയിരുന്നു. (അല്ലാഹുവിൽ നിന്നുള്ള) യുക്തിജ്ഞാനവും ഗാംഭീര്യവും ഉപകാരപ്രദമായ അറിവും അദ്ദേഹത്തിന് മേൽ അല്ലാഹു ചൊരിഞ്ഞിരുന്നു.

• من واجب الملك أو الحاكم أن يقوم بحماية الخلق في حفظ ديارهم، وإصلاح ثغورهم من أموالهم.
• ഭരണാധികാരിയുടെയും രാജാവിൻ്റെയും മേലുള്ള ബാധ്യതയിൽ പെട്ടതാണ് ജനങ്ങളുടെ ഭവനങ്ങൾക്ക് സുരക്ഷ നൽകിക്കൊണ്ട് അവരെ സംരക്ഷിക്കലും, അവരുടെ അതിർത്തികൾ തങ്ങളുടെ സമ്പാദ്യം ഉപയോഗിച്ചു കൊണ്ട് ശരിപ്പെടുത്തലും.

• أهل الصلاح والإخلاص يحرصون على إنجاز الأعمال ابتغاء وجه الله.
• നന്മയും (അല്ലാഹുവിനുള്ള ആരാധനയിൽ) നിഷ്കളങ്കതയുമുള്ളവർ അല്ലാഹുവിൻ്റെ പ്രതിഫലം ഉദ്ദേശിച്ചു കൊണ്ട് തങ്ങളുടെ പ്രവർത്തനങ്ങൾ നടപ്പാക്കാൻ പരിശ്രമിക്കുന്നവരായിരിക്കും.

 
భావార్ధాల అనువాదం వచనం: (87) సూరహ్: అల-కహఫ్
సూరాల విషయసూచిక పేజీ నెంబరు
 
పవిత్ర ఖురాన్ యొక్క భావార్థాల అనువాదం - పవిత్ర ఖురాన్ యొక్క వివరణ యొక్క సారాంశం యొక్క మలబార్ అనువాదం - అనువాదాల విషయసూచిక

మర్కజ్ తఫ్సీర్ లిల్ దిరాసాత్ అల్ ఖురానియ్యహ్ ప్రచురణ.

మూసివేయటం