قرآن کریم کے معانی کا ترجمہ - الترجمة المليبارية للمختصر في تفسير القرآن الكريم * - ترجمے کی لسٹ


معانی کا ترجمہ آیت: (132) سورت: سورۂ انعام
وَلِكُلٍّ دَرَجٰتٌ مِّمَّا عَمِلُوْا ؕ— وَمَا رَبُّكَ بِغَافِلٍ عَمَّا یَعْمَلُوْنَ ۟
അവരിൽ ഓരോരുത്തർക്കും അവരുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലുള്ള പദവികളുണ്ട്. ധാരാളം തിന്മകൾ പ്രവർത്തിച്ചവനും കുറച്ച് തിന്മകൾ പ്രവർത്തിച്ചവനും സമമാവുകയില്ല. നേതാവും അനുയായിയും ഒരുപോലെയാകില്ല. നന്മകൾ പ്രവർത്തിച്ചവരുടെ പ്രതിഫലവും ഇതു പോലെ സമമാവുകയില്ല. അവർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതിനെ കുറിച്ച് നിൻ്റെ രക്ഷിതാവ് അശ്രദ്ധനല്ല. മറിച്ച് അവൻ അവ വീക്ഷിച്ചു കൊണ്ടിരിക്കുന്നു. യാതൊന്നും അവന് അവ്യക്തമാവുകയില്ല. അവരുടെ പ്രവർത്തനങ്ങൾക്കെല്ലാമുള്ള പ്രതിഫലം അവൻ അവർക്ക് നൽകുന്നതാണ്.
عربی تفاسیر:
حالیہ صفحہ میں آیات کے فوائد:
• تفاوت مراتب الخلق في أعمال المعاصي والطاعات يوجب تفاوت مراتبهم في درجات العقاب والثواب.
• നന്മ തിന്മകൾ പ്രവർത്തിക്കുന്നതിൽ മനുഷ്യരുടെ നിലവാരവും പദവികളും വ്യത്യാസപ്പെട്ടിരിക്കുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ അവരുടെ പ്രതിഫലത്തിലും ശിക്ഷയിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതാണ്.

• اتباع الشيطان موجب لانحراف الفطرة حتى تصل لاستحسان القبيح مثل قتل الأولاد ومساواة أصنامهم بالله سبحانه وتعالى.
• പിശാചിനെ പിൻപറ്റുക എന്നത് ശുദ്ധപ്രകൃതിയിൽ വക്രതയുണ്ടാക്കുന്നതാണ്. ക്രമേണ വൃത്തികേടുകൾ പോലും മനോഹരമായി കാണുന്ന തരത്തിലേക്ക് അത് കൊണ്ടുപോകും. സന്താനങ്ങളെ കൊലപ്പെടുത്തുകയും, തങ്ങളുടെ വിഗ്രഹങ്ങളെ അല്ലാഹുവിനോട് സമപ്പെടുത്തുന്നതും പോലുള്ള (തിന്മകളിലേക്ക് ബഹുദൈവാരാധകർ എത്തിപ്പെട്ടത്) ഉദാഹരണം.

 
معانی کا ترجمہ آیت: (132) سورت: سورۂ انعام
سورتوں کی لسٹ صفحہ نمبر
 
قرآن کریم کے معانی کا ترجمہ - الترجمة المليبارية للمختصر في تفسير القرآن الكريم - ترجمے کی لسٹ

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

بند کریں